عن عائشة رضي الله عنها قالت: قال رسول الله صلى الله عليه وسلم : «أَبْغَضُ الرِّجَالِ إِلى اللهِ الأَلَدُّ الخَصِمُ».
[صحيح] - [متفق عليه]
المزيــد ...
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "കടുത്ത താർക്കികനായുള്ള വ്യക്തിയാണ് അല്ലാഹുവിന് ഏറ്റവും കോപമുള്ളയാൾ."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
കഠിനമായി തർക്കിച്ചു കൊണ്ടേയിരിക്കുകയും, എപ്പോഴും തർക്കത്തിലേർപ്പെടുകയും, സത്യത്തിന് കീഴൊതുങ്ങാതിരിക്കുകയും ചെയ്യുന്ന വ്യക്തിയോട് അള്ളാഹു കോപിക്കുന്നു.