جُنْدُبُ بن عبد اللهِ البجلي رضي الله عنه قَالَ: قَالَ رَسُولُ اللَّهِ -صلى الله عليه وسلم -: «كان فيمن كان قبلكم رجل به جُرْحٌ فَجَزِعَ؛ فأخذ سكِّينا فحَزَّ بها يده، فما رَقَأَ الدم حتى مات، قال الله عز وجل : عبدي بَادَرَنِي بنفسه، حرمت عليه الجنة».
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

ജുൻദുബ് ബിൻ അബ്ദില്ലാഹ് അൽ ബജലീ (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരാൾക്ക് ഒരു മുറിവുണ്ടായിരുന്നു. അത് കാരണത്താൽ അയാൾ പൊറുതികേട് കാണിച്ചു. ഒരു കത്തിയെടുത്ത് അയാൾ തന്റെ കൈ മുറിച്ചു. അങ്ങനെ അയാൾ രക്തം വാർന്നു മരിച്ചു. അല്ലാഹു പറഞ്ഞു: "എന്റെ അടിമ എന്നിലേക്ക് (അക്ഷമനായി) വേഗം വന്നു. ഞാനവന് സ്വർഗം നിഷിദ്ദമാക്കി."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ്
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ