+ -

جُنْدُبُ بن عبد اللهِ البجلي رضي الله عنه قَالَ: قَالَ رَسُولُ اللَّهِ -صلى الله عليه وسلم -: «كان فيمن كان قبلكم رجل به جُرْحٌ فَجَزِعَ؛ فأخذ سكِّينا فحَزَّ بها يده، فما رَقَأَ الدم حتى مات، قال الله عز وجل : عبدي بَادَرَنِي بنفسه، حرمت عليه الجنة».
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

ജുൻദുബ് ബിൻ അബ്ദില്ലാഹ് അൽ ബജലീ (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരാൾക്ക് ഒരു മുറിവുണ്ടായിരുന്നു. അത് കാരണത്താൽ അയാൾ പൊറുതികേട് കാണിച്ചു. ഒരു കത്തിയെടുത്ത് അയാൾ തന്റെ കൈ മുറിച്ചു. അങ്ങനെ അയാൾ രക്തം വാർന്നു മരിച്ചു. അല്ലാഹു പറഞ്ഞു: "എന്റെ അടിമ എന്നിലേക്ക് (അക്ഷമനായി) വേഗം വന്നു. ഞാനവന് സ്വർഗം നിഷിദ്ദമാക്കി."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الرومانية المجرية الجورجية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ