عن الأشعث بنِ قيسٍ قال: كان بيني وبين رجُلٍ خُصومةٌ في بئرٍ، فاخْتصمْنا إلى رسولِ الله صلى الله عليه وسلم فقال رسولُ الله صلى الله عليه وسلم : "شاهِداك، أو يمينهُ"، قلتُ: إذًا يحلِف ولا يُبالي! فقال رسول الله صلى الله عليه وسلم : "مَن حَلف على يمينِ صَبْرٍ، يَقْتَطِعُ بها مالَ امرىءٍ مُسلمٍ، هو فيها فاجِرٌ، لَقِيَ الله وهو عليه غضبانُ".
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അശ്അഥ് ബിൻ ഖൈസ് (رضي الله عنه) പറയുന്നു: ഞാനും ഒരാളും തമ്മിൽ ഒരു കിണറിന്റെ അവകാശത്തർക്കമുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ അല്ലാഹുവിന്റെ റസൂലി(ﷺ)നരികിലേക്ക് തർക്കവുമായി ചെന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "ഒന്നുകിൽ നീ (നിന്റെ വാദം തെളിയിക്കാൻ) രണ്ടു സാക്ഷികളുമായി വരിക. അല്ലെങ്കിൽ അവൻ (തന്റെ നിരപരാധിത്തം തെളിയിക്കാൻ) സത്യം ചെയ്യട്ടെ." അപ്പോൾ ഞാൻ പറഞ്ഞു: എങ്കിൽ അവൻ സത്യം ചെയ്യും. അവൻ (സത്യമോ നീതിയോ) പരിഗണിക്കുകയില്ല. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും ചെയ്തത്, അങ്ങനെയുള്ളവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അല്ലാഹു അവനോട് കോപിഷ്ഠനായിരിക്കും."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ചൈനീസ് പേർഷ്യൻ ഇന്ത്യൻ കുർദിഷ് പോർച്ചുഗീസ്
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ