عن عمر بن الخطاب رضي الله عنه قال: «كانت أموال بَنِي النَّضِيرِ: مِمَّا أَفَاءَ الله على رسوله صلى الله عليه وسلم مِمَّا لم يُوجِفْ الْمسلمون عليه بِخَيْلٍ وَلا رِكَابٍ وكانت لرسول الله خالصاً، فكان رسول الله صلى الله عليه وسلم يَعْزِلُ نفقة أَهْلِهِ سَنَةً، ثُمَّ يجعل مَا بقي في الْكُرَاعِ، وَالسلاحِ عُدَّةً فِي سبيل الله عز وجل ».
[صحيح] - [متفق عليه]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

ഉമറുബ്നുൽ ഖത്താബ് (رضي الله عنه) പറയുന്നു: "ബനൂ നദീർ ഗോത്രത്തിന്റെ സ്വത്ത്, മുസ്ലിംകൾ അതിനു വേണ്ടി കുതിരയെയോ ഒട്ടകത്തിനെയോ ഓടിക്കാതെ തന്നെ അല്ലാഹു അവന്റെ റസൂലി(ﷺ)ന് യുദ്ധരഹിതം നൽകിയതായിരുന്നു. അത് അല്ലാഹുവിന്റെ റസൂലി(ﷺ)ന് മാത്രം സ്വന്തമായതായിരുന്നു. അവിടുന്ന് അതിൽ നിന്ന് തന്റെ കുടുംബത്തിന്റെ ഒരു വർഷത്തെ ചെലവിന് വേണ്ടത് നീക്കിവെച്ചിരുന്നു. ബാക്കിയുള്ളത് അല്ലാഹുവിന്റെ മാർഗത്തിലെ യുദ്ധസന്നാഹമായ കുതിരകളും ആയുധങ്ങളും ഒരുക്കാൻ അവിടുന്ന് (ﷺ) ചെലവഴിക്കുമായിരുന്നു."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ ഉയ്ഗൂർ പോർച്ചുഗീസ്
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ