عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال: «انْتَدَبَ الله (ولمسلم: تَضَمَّنَ الله) لِمَنْ خَرَجَ فِي سَبِيلِهِ، لا يُخْرِجُهُ إلاَّ جِهَادٌ فِي سَبِيلِي، وإيمان بي، وتصديق برسلي فهو عَلَيَّ ضامن: أَنْ أُدْخِلَهُ الجنة، أو أرجعه إلى مسكنه الذي خرج منه، نائلًا ما نال من أجر أو غنيمة». ولمسلم: «مثل المجاهد في سبيل الله -والله أعلم بمن جاهد في سبيله- كَمَثَلِ الصَّائِمِ القائم، وَتَوَكَّلَ الله لِلْمُجَاهِدِ فِي سَبِيلِهِ إنْ تَوَفَّاهُ: أن يدخله الجنة، أو يرجعه سالما مع أجر أو غنيمة».
[صحيح] - [الرواية الأولى: متفق عليها. الرواية الثانية: متفق عليها أيضا]
المزيــد ...

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അബൂ ഹുറൈറ (رضي الله عنه) പറയുന്നു:നബി പറഞ്ഞിരിക്കുന്നു: അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെട്ടവന്റെ കാര്യം അല്ലാഹു ഏറ്റിരിക്കുന്നു. (അല്ലാഹു പറയുന്നു:) എന്നിലുള്ള വിശ്വാസം കൊണ്ടും എന്റെ റസൂലുകളെ സത്യപ്പെടുത്തികൊണ്ടും എന്റെ മാർഗത്തിലുള്ള പോരാട്ടം മാത്രം ലക്ഷ്യമാക്കി പുറപ്പെട്ടവന്റെ കാര്യം ഞാൻ ബാധ്യതയായി ഏറ്റിരിക്കുന്നു: അവനെ ഞാൻ സ്വർഗത്തിൽ പ്രവേശിപ്പിക്കും. അല്ലെങ്കിൽ അവൻ പുറപ്പെട്ട താമസസ്ഥലത്തേക്ക് തന്നെ പ്രതിഫലമോ യുദ്ധാർജിതസ്വത്തോ നേടിയവനായിക്കൊണ്ട് ഞാനവനെ മടക്കിയയക്കും.
സ്വഹീഹ് - അതിന്റെ എല്ലാ റിപ്പോർട്ടുകളിലും ബുഖാരിയും മുസ്ലിമും ഏകോപിച്ചിരിക്കുന്നു

വിശദീകരണം

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ ഉയ്ഗൂർ കുർദിഷ് പോർച്ചുഗീസ്
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ